Wednesday, June 30, 2010

ട്രെയിന്‍ സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: വ്യാഴാഴ്‌ച മുതല്‍ സംസ്ഥാനത്തു ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുമെന്നു ദക്ഷിണ റെയില്‍വെ അറിയിച്ചു. ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്നുള്ള പുതുക്കിയ സമയക്രമം താഴെ കൊടുക്കുന്നു. (പുറപ്പെടുന്ന സ്ഥലം, ട്രെയിന്‍ നമ്പര്‍, ട്രെയിന്‍ വിവരം, പുതുക്കിയ സമയം ക്രമത്തില്‍): ഗുരുവായൂര്‍ - 303 ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (08.55). ആലപ്പുഴ - 332 ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (7.25), 6042 ആലപ്പുഴ-ചെന്നൈ എക്‌സ്‌പ്രസ്‌ (16.00), 323 ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ (17.25). എറണാകുളം ജങ്‌ഷന്‍ - 6309 എറണാകുളം-പാറ്റ്‌ന എക്‌സ്‌പ്രസ്‌ (16.40), 650 എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ (17.35). കോട്ടയം- 353 കോട്ടയം-കൊല്ലം പാസഞ്ചര്‍ (17.45). കൊല്ലം- 354 കൊല്ലം-കോട്ടയം പാസഞ്ചര്‍ (7.55). കൊച്ചുവേളി- 2778 കൊച്ചുവേളി- യശ്വന്ത്‌പൂര്‍ വീക്കിലി എക്‌സ്‌പ്രസ്‌ (12.50), 2258 കൊച്ചുവേളി-യശ്വന്ത്‌പൂര്‍ ഗരീബ്‌രഥ്‌ എക്‌സ്‌പ്രസ്‌ (16.35). തിരുവനന്തപുരം- 6332 തിരുവനന്തപുരം-മുംബൈ വീക്കിലി എക്‌സ്‌പ്രസ്‌ (4.15), 6346 തിരുവനന്തപുരം-ലോകമാന്യതിലക്‌ നേത്രാവതി എക്‌സ്‌പ്രസ്‌ (9.50), 377 തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ (11.05), 2515 തിരുവനന്തപുരം-ഗുവഹാട്ടി എക്‌സ്‌പ്രസ്‌ (12.50), 2643 തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്‌പ്രസ്‌ (14.20), 6322 തിരുവനന്തപുരം-ബാംഗ്ലൂര്‍ എക്‌സ്‌പ്രസ്‌ (16.05), 2696 തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (17.10), 6342 തിരുവനന്തപുരം-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ (17.25). നാഗര്‍കോവില്‍- 6352 നാഗര്‍കോവില്‍-മുംബൈ സിഎസ്‌ടി എക്‌സ്‌പ്രസ്‌ (4.40), 2668 നാഗര്‍കോവില്‍-ചെന്നൈ എഗ്മൂര്‍ എക്‌സ്‌പ്രസ്‌ (17.00), 364 നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ (12.20), നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍ (18.20). ട്രെയിനുകള്‍ എത്തിച്ചേരുന്ന സമയം: ഗുരുവായൂര്‍ - 302 എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (8.35), ആലപ്പുഴ- 322 കൊല്ലം-ആലപ്പുഴ പാസഞ്ചര്‍ (5.45), 337 എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (17.20). കോട്ടയം- 364 തിരുവനന്തപുരം-കോട്ടയം പാസഞ്ചര്‍ (19.50), 354 കൊല്ലം-കോട്ടയം പാസഞ്ചര്‍ (10.50). കൊല്ലം- 323 ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ (19.35), 355 എറണാകുളം-കൊല്ലം പാസഞ്ചര്‍ (22.35). കൊച്ചുവേളി- 2257 യശ്വന്ത്‌പൂര്‍-കൊച്ചുവേളി ഗരിബ്‌രഥ്‌ എക്‌സ്‌പ്രസ്‌ (12.50), തിരുവനന്തപുരം- 6341 ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ (10.05), 2644 നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്‌പ്രസ്‌ (11.10), 2623 ചെന്നൈ-തിരുവനന്തപുരം എക്‌സ്‌പ്രസ്‌ (11.25), 2626 ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്‌പ്രസ്‌ (14.35). നാഗര്‍കോവില്‍- 377 തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ (13.20). കന്യാകുമാരി- 6381 മുംബൈ-കന്യാകുമാരി എക്‌സ്‌പ്രസ്‌ (12.45), 6526 ബാംഗ്ലൂര്‍-കന്യാകുമാരി എക്‌സ്‌പ്രസ്‌ (19.00). താഴെ പറയുന്ന ട്രെയിനുകളുടെ നമ്പരുകളും മാറിയിട്ടുണ്‌ട്‌. പുതിയ നമ്പര്‍, ട്രെയിന്‍, പഴയ നമ്പര്‍ ക്രമത്തില്‍)- 6650 തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്‌സ്‌പ്രസ്‌ (6349), 6649 മംഗലാപുരം-തിരുവനന്തപുരം എക്‌സ്‌പ്രസ്‌ (6350), 6723 ചെന്നൈ എഗ്മൂര്‍-തിരുവനന്തപുരം അനന്തപുരി എക്‌സ്‌പ്രസ്‌ (6123), 6724 തിരുവനന്തപുരം-ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്‌സ്‌പ്രസ്‌ (6124), 346 കായംകുളം-എറണാകുളം പാസഞ്ചര്‍ (344), 344 കോട്ടയം-എറണാകുളം പാസഞ്ചര്‍ (346).

മഅ്ദനിയുടെ പേരില്‍ പുതുതായി ആരോപിക്കപ്പെട്ട കേസില്‍ നടന്നുവരുന്ന അന്വേഷണം നിഷ്പക്ഷവും സുതാര്യവുമാവണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനിയുടെ പേരില്‍ പുതുതായി ആരോപിക്കപ്പെട്ട കേസില്‍ നടന്നുവരുന്ന അന്വേഷണം നിഷ്പക്ഷവും സുതാര്യവുമാവണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളോളം ജയിലിലടച്ച ശേഷം നിരപരാധിയാണെന്ന് കോടതി വിധിച്ചതിന്റെ അടിസ്ഥാനത്തില്‍ ജയിലില്‍ നിന്നും പുറത്തുവന്ന വ്യക്തിയാണ് അദ്ദേഹം. രാജ്യത്ത് നടക്കുന്ന മുഴുവന്‍ സ്‌ഫോടനങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം ഒരു പ്രത്യേക വിഭാഗത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ നടക്കുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് മഅ്ദനിക്കെതിരായ പുതിയ നീക്കമെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടായിക്കൂടെന്നും അദ്ദേഹം പറഞ്ഞു.

Monday, June 28, 2010

kam[m\w hosWvSSp¡m³ kulrZ Iq«mbvaIÄ

hfÀ¶p hcWw: Fkvssh Fkv skan\mÀ

Basheer Pulikoor

ImkÀtImSv: PnÃbn aX¯nsâbpw cmjv{Sob¯nsâbpw t]cn CS¡nsSbpWvSmIp¶ kwLÀj§Ä CÃmbva sN¿m³ hnhn[ kaql§Ä¡nSbn kulrZw hfÀ¯p¶Xn\pÅ \nc´c Iq«mbaIÄ iàns¸«p hcWsa¶v PnÃm kp¶n skâdn \S¶ kulrZ {Kmaw skan\mÀ Blzm\w sNbvXp. Fkv.ssh.Fkv kwØm\ hym]Iambn kvt\l kaqlw kpc£nX \mSv F¶ {]tab¯n \S¯p¶ Iym¼bn³ Cu cwK¯v henb amä§Ä¡v hgn sXfnbn¡psa¶pw skan\mÀ A`n{]mbs¸«p.

AIe§fn \S¡p¶ sNdnb {]iv\§Ä t]mepw DuXnhoÀ¸n¨v P\§Ä¡nSbn kv]À± hfÀ¯p¶ iànIsf Xncn¨dnªv Häs¸Sp¯m³ FÃmhcpw X¿mdmIWw. ASp¯ Imew hsc \½psS \m«n \ne\n¶ kulrZw Xncn¨p ]nSn¨m am{Xta \mSn\v hnIk\apWvSmIq. ASn¡SnbpWvSmIp¶ kwLÀj§Ä \mSnsâ hnIk\s¯ kmcambn _m[n¨n«pWvSv. FÃm {Kma§fnepw kam[m\w Im¡p¶Xn\pÅ Pm{KXm kanXnIÄ DWvSmhWw.

Fkv ssh Fkv kwØm\ D]m[y£³ k¿nZv apl½Zv Dadp ^mdqJv AÂ_pJmcn DZvLmS\w sNbvXp. ]Åt¦mSv A_vZp JmZnÀ aZ\n A[y£X hln¨p. Fkv ssh Fkv tImgnt¡mSv PnÃm P\d sk{I«dn dlva¯pÃmlv kJm^n Ffacw hnjbmhXcWw \S¯n. k¿nZv C_vdmlnw ]q¡pªnX§Ä, apkvenw eoKv PnÃm sshkv {]knUâv laoZv lmPn Imª§mSv, sF.F³F kwØm\ {SjdÀ F³.F s\Ãn¡p¶v. \mjW A_vZpÃ, Fkv ssh Fkv kwØm\ kanXnbwKw _n Fkv A_vZpápªn ss^kn, Fkv Fw F PnÃm {]knUâv Im«n¸md A_vZp JmZÀ kJm^n, Fkv Fkv F^v PnÃm {]knUâv aqk kJm^n If¯qÀ XpS§nbhÀ {]kwKn¨p. PnÃm P\d sk{ISvdn kpsseam³ IcnshÅqÀ kzmKXhpw A{i^v Icns¸mSn \µnbp ]dªp.

KulrZ {Kmaw ]²XnbpsS `mKambn Fkv.ssh.Fkv PnÃbnse 9 tI{µ§fn kwhmZ§fpw 40 tI{µ§fn Hm¸¬ t^md§fpw kwLSn¸n¡pw. 350 {Kma§fn Pm{KXm kanXnIÄ tNcp

Tuesday, June 22, 2010

ഖാലിദിയ്യ എജുക്കേഷന്‍ സെന്റര്‍ തോക്കെ പൊസോട്ട് തങ്ങള്‍ നയിക്കും.

മഞ്ചേശ്വരം വൊര്‍ക്കാടി പഞ്ചായത്തില്‍ പെട്ട തോക്കെ എന്ന ഗ്രാമം വിദ്യാഭ്യാസ പരമായും പിന്നില്‍ നില്‍ക്കുന്ന ഈ ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ പുരോഗതിക്കും സയ്യിദ് മുഹമ്മദ് ഫാറൂഖ് അല്‍ബുഖാരിയുടെ നേതൃത്വത്തില്‍ ഖാലിദിയ്യ എജുക്കേഷന്‍ സെന്റര്‍ എന്ന സ്ഥാപനം രൂപീകരിച്ച് വരുന്നു. 2008 ഡിസംബര്‍ മാസത്തില്‍ മഞ്ചേശ്വരം മള്ഹറില്‍ നടന്ന എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനമായ ഖാലിദിയ്യയുടെ നാമത്തെ സ്മരിച്ച് കൊണ്ടാണ് ഖാലിദിയ്യ എജുക്കഷന്‍ സെന്റര്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. ഈ നാടിന്റെ യാത്രാ ദുരിതം ഇല്ലാതാക്കുന്നതിന്ന് വേണ്ടി എസ് എസ് എഫ് സമ്മേളന സ്മാരകമായി സ്മാരക റോഡ് നിര്‍മ്മിച്ച് കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. പാവപ്പെട്ട കുട്ടികള്‍ക്കുള്ള പുസ്തക വിതരണം, വസ്ത്ര വിതരണം, അരി വിതരണം എന്നിവ നടന്ന് വരുന്നു. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് കല്യാണ സഹായ നിധിയും നല്‍കുന്നു. ഖാലിദിയ്യ എജുക്കേഷന്‍ സെന്റര്‍ സാരഥികള്‍ പ്രസിഡന്റ്: സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, വൈസ് പ്രസിഡന്റ: ് മുഹമ്മദ് സഖാഫി പാത്തൂര്‍ ആര്‍ കെ ഇബ്രാഹിം ഹാജി കെദുമ്പാടി, അബ്ബാസ് ഹാജി ശാന്തിപള്ളിഗെ, ജന സെക്ര മുഹമ്മദ് സഖാഫി
തോക്കെ. ജോണ്‍ സെക്ര അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ തോക്കെ, ടി എം അബൂബക്കര്‍ കെദുമ്പാടി, ടി എ അബൂബക്കര്‍ തോക്കെ. ട്രഷറര്‍ കത്തര്‍ ബാവ ഹാജി കെദുമ്പാടി. മെമ്പര്‍മാര്‍ എസ് എം അഹ്മദ് കുഞ്ഞി സുണ്ണങ്കള, ടി എം അബ്ദുര്‍റഹ്മാന്‍ തോക്കെ, എസ് എം അബ്ബാസ് സുണ്ണങ്കള, എസ് എം മുഹ്‌യിദ്ദീന്‍ കുഞ്ഞി സുണ്ണങ്കള, ടി എ അബ്ദുല്ല കെരമനെ, അബൂബക്കര്‍ കെല്‍മിഞ്ചെ, എസ് ഐ അബൂബക്കര്‍ സുണ്ണങ്കള, ശൈഖ് അബ്ദുല്ല തൗട്‌ഗോളി, എം ഇബ്രാഹിം മൂടൂര്‍


ഖിദ്മത്തു സനീയ്യ: പണ്ഡിത ക്യാമ്പ്‌

(Arif Arafa) പൊസോട്ട്: ശൈഖുനാ കോട്ടൂര് ഉസ്താദിന്റെ പൂര്വ്വ വിദ്യാര്തഥി സംഘടനയായ
"ഖിദ്മത്തു സനീയ്യ" കാസര്കോട്ട് - കര്ണ്ണാടക സംയുകത കമിറ്റിയുടെ ആഭിമുഖ്യത്തില് പൊസോട്ട്
മള്ഹറില് നടന്നു വരുന്ന പണ്ഡിത ക്യാമ്പ്‌ സമാപിച്ചു. സയ്യിദ് ഉമരുല് ഫാറുഖ് അല്- ബുഖാരി പ്രാര്തഥനക്ക് നേത്രത്വം നല്കി. ഖിദ്മത്തു സനീയ്യ കേന്ദ്ര കമിറ്റി പ്രസിഡന്റ് ഇസ്മായില് മുസ്ലിയാരുടെ അധ്യക്ഷതയില് സയ്യിദ് ജലാലുദ്ദീന് സഅദി അല്- ബുഖാരി ഉദ്ഘാടനം ചെയ്തു. വിലായത്തു നീകാഹ് എന്ന വിഷയത്തില് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള ഉസ്താദ് വിഷയമവതരിപ്പിച്ചു. ഉച്ചക്ക് ശേഷം പ്രസ്തുത വിഷയത്തില് ചര്ച്ചക്കും പൊന്മള ഉസ്താദ് നേത്രത്വം നല്കി . ചടങ്ങില് നൂറില് പരം യുവ പണ്ഡിതന്മാര് പങ്കെടുത്തു.


സമാധാനം വീണ്ടെടുക്കാന്‍ സൗഹൃദ കൂട്ടായ്മകള്‍ വളര്‍ന്നു വരണം - എസ് വൈ എസ് ജില്ലാ സെമിനാര്‍
കാസര്‍കോട്: ജില്ലയില്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഇടക്കിടെയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്തുന്നതിനുള്ള നിരന്തര കൂട്ടായമകള്‍ ശക്തിപ്പെട്ടു വരണമെന്ന് ജില്ലാ സുന്നി സെന്ററില്‍ നടന്ന സൗഹൃദ ഗ്രാമം സെമിനാര്‍ ആഹ്വാനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി സ്‌നേഹ സമൂഹം സുരക്ഷിത നാട് എന്ന പ്രമേയത്തില്‍ നടത്തുന്ന ക്യാമ്പയിന്‍ ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിയിക്കുമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. അകലങ്ങളില്‍ നടക്കുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും ഊതിവീര്‍പ്പിച്ച് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദ വളര്‍ത്തുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണം. അടുത്ത കാലം വരെ നമ്മുടെ നാട്ടില്‍ നിലനിന്ന സൗഹൃദം തിരിച്ചു പിടിച്ചാല്‍ മാത്രമേ നാടിന് വികസനമുണ്ടാകൂ. അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ നാടിന്റെ വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എല്ലാ ഗ്രാമങ്ങളിലും സമാധാനം കാക്കുന്നതിനുള്ള ജാഗ്രതാ സമിതികള്‍ ഉണ്ടാവണം. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. . പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം വിഷയാവതരണം നടത്തി. സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞിതങ്ങള്‍, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് ഹാജി കാഞ്ഞങ്ങാട്, ഐ.എന്‍എല്‍ സംസ്ഥാന ട്രഷറര്‍ എന്‍.എ നെല്ലിക്കുന്ന്. നാഷണല്‍ അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്‌റി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും അശ്രഫ് കരിപ്പൊടി നന്ദിയു പറഞ്ഞു. ഗൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി എസ്.വൈ.എസ് ജില്ലയിലെ 9 കേന്ദ്രങ്ങളില്‍ സംവാദങ്ങളും 40 കേന്ദ്രങ്ങളില്‍ ഓപ്പണ്‍ ഫോറങ്ങളും സംഘടിപ്പിക്കു. 350 ഗ്രാമങ്ങളില്‍ ജാഗ്രതാ സമിതികള്‍ ചേരും
മുഹിമ്മാത്ത് രക്ഷാ കര്‍തൃ സംഗമങ്ങള്‍ക്ക് തുടക്കമായി

മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്ത് സമ്മേളന ഭാഗമായി മുഹിമ്മാത്തിലെ വിവിധ സ്ഥാപനങ്ങളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന രക്ഷാകര്‍തൃ സംഗമങ്ങള്‍ക്ക് തുടക്കമായി. മുഹിമ്മാത്ത് നഗറില്‍ നടന്ന സംഗമത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ എ കെ ഇസ്സുദ്ധീന്‍ സഖാഫി വിഷയാവതരണം നടത്തി. അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി, ഖാസിം മദനി, മുഹമ്മദ്
മുസ്ല്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.