Sunday, August 29, 2010

മള്ഹറില്‍ ആത്മിയ സദസ്സും ഇഫ്താര്‍ സംഗമവും
മഞ്ചേശ്വരം: വര്‍ഷം തോറും നടത്തി വരാറുള്ള ഇഫ്താര്‍ സംഗമവും ആത്മിയ സ്വലാത്ത് മജ് ലിസും റമളാന്‍ 21 സെപ്തംബര്‍ 01 ബുധന്‍ ളുഹ്ര്‍ നിസ്കാരാനന്തരം മള്ഹര്‍ ക്യാമ്പസില്‍ വെച്ച് അതിവിപുലമായി നടത്തുവാന്‍ സ്വാഗത സംഘം കമ്മിറ്റി തിരുമാനിച്ചു.
ളുഹ്ര്‍ നിസ്കാരാനന്തരം ഖത്മുല്‍ ഖുര്‍ഹാന്‍ സദസ്സോടെ പരിപാടിക്ക് തുടക്കം കുറിക്കും. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍-ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത മുശാവറ അംഗം ശൈഖുനാ എം. അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ആത്മീയ ഉപദേശം നല്‍ക്കും. സയ്യിദ് ജലാലുദ്ദീന്‍ അല്‍-ബുഖാരി ഉജിറ, സയ്യിദ് അബ്ദു റഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, ഉസ്മാന്‍ ഹാജി, അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട്, ഹസന്‍ സഅദി അല്‍- അഫ്ളലി, ഹസന്‍ കുഞ്ഞി, ഹാഫിള് യഹ്കൂബ്‌ സഅദി അല്‍- അഫ്ളലി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും.

തുടര്‍ന്ന് അസര്‍ നിസ്കാരാനന്തരം സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ വിര്‍ദുല്ലത്വീഫ് ഇജാസത്തും വിതരണവും, സ്വലാത്ത്, ത്വബ, ദുആ മജ് ലിസിന് നേതൃത്വം നല്‍കും. പതിനായിരങ്ങള്‍ക്കുള്ള ഇഫ്താര്‍ സംഗമത്തോടെ പരിപാടി സമാപിക്കും.

Thursday, August 26, 2010

സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം സെപ്തംബര്‍ 4ന് പതിനായിങ്ങളുടെ ആത്മീസംഗമമാകും.

ദേളി: വിശുദ്ധ റമളാനിന്റെ ഇരുപത്തിയഞ്ചാം രാവില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍. സഅദിയ്യയില്‍ റമളാനില്‍ വിപുലമായ നിലയില്‍ ആദ്യമായി നടക്കുന്ന ആത്മീയ സമ്മേളനം പതിനായിങ്ങളുടെ സംഗമമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം സഅദിയ്യയുടെ പ്രവിശാലമായ തീരത്ത് ജനസാഗരം തീര്‍ക്കും. ഉദ്‌ബോധനം, തൗബ, സമൂഹ നോമ്പ് തുറ, തസ്ബീഹ് നിസ്‌കാരം, ദിക്‌റ് ഹല്‍ഖ, കൂട്ടു പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ ഇരുപത്തിയാഞ്ചാം രാവിനെ ചൈതന്യമാക്കും. തെറ്റുകള്‍ നാഥനോട് ഏറ്റ് പറഞ്ഞ് കരഞ്ഞ് പ്രാര്‍ത്ഥിക്കാനുള്ള അസുലഭാവസരം വളരെ ആവേശപൂര്‍വ്വമാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്. പതിനായിങ്ങള്‍ക്ക് സാന്ത്വന തീരവും ആശാകേന്ദ്രവുമായ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ കോയമ്മതങ്ങള്‍ കുറാ, തുടങ്ങിയ സമുന്നതരായ സയ്യിദുമാരും, സുന്നി കൈരളിയുടെ അഭിമാനം നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഡോ.മുഹമ്മദ് ഇസ്മാഈല്‍ ഇവ്ദി ഈജിപ്ത് തുടങ്ങിയ പണ്ഡിത ശ്രേഷ്ടരും പ്രാര്‍ത്ഥാ സമ്മേളനത്തെ പ്രൗഢമാക്കും. സമ്മേളനത്തിലേക്ക് കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ ഘടകങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് മുഴുവന്‍ ഭാഗങ്ങളിലും പ്രാര്‍ത്ഥനാ സമ്മേളന സന്ദേശം എത്തിക്കുന്നതിന് വിപുലമായ പ്രചരണമാണ് നടന്നു വരുന്നത്. ജില്ലയിലെ മുഴുവന്‍ മഹല്ലുകളും സ്പര്‍ശിക്കുന്ന രൂപത്തില്‍ സന്ദേശ യാത്ര നടക്കും. ഗൃഹ സന്ദര്‍ശനത്തിലൂടെ നേരിട്ട് ക്ഷണിക്കും. സഅദിയ്യയുടെ മുന്നേറ്റത്തിന് പ്രഖ്യാപിച്ച കവര്‍ പദ്ധതിയുടെ പ്രചരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. വിദേശ രാഷ്ടരങ്ങളിലെ പ്രവര്‍ത്തകരും സംഭാവനകള്‍ നല്‍കി പ്രാര്‍ത്ഥനാ അപേക്ഷയുമായി പ്രാര്‍ത്ഥനാ സാഗരത്തില്‍ പങ്കാളികളാകുന്നു.


_ZÀ kvarXnയും ഇഫ്താര്‍ സംഗമവും സംഘടിപ്പിക്കും

മഞ്ചേശ്വരം : FkvFkvF^v മച്ചംമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റമളാന്‍ 17- ന്_ZÀ kvarXnയും ഇഫ്താര്‍ സംഗമവും സംഘടിപ്പിക്കും. _ZÀ kvarXnയുടെ ഭാഗമായി ഇഹ്തികാഫ് ജല്‍സ, ഖുര്‍ഹാന്‍ പാരായണം, മൌലീദ് പാരായണം, സ്വലാത്ത് മജ് ലിസ്, ത്വബ ദുആ മജ് ലിസ്, ഇഫ്താര്‍ സംഗമവും തുടങ്ങിയവ സംഘടിപ്പിക്കും.
ഇഹ്തികാഫ് ജല്‍സ, ഖുര്‍ഹാന്‍, മൌലീദ് പാരായണത്തിന് സി.ടി.എം പൂകോയ തങ്ങള്‍,Dadp ^mdqJv മദനി, ഹമീദ്‌ മദനി, ബശീര്‍ സഅദി തുടങ്ങിയവര്‍ നേത്രത്വം നല്‍കും.സംയുക്ത Jmkn k¿nZv apl½vZv Dadp ^mdqJv A _pJmcnbpsS t\XrXz¯nÂസ്വലാത്ത് മജ് ലിസ്, ത്വബ ദുആ മജ് ലിസിന് kaql {]mÀ°\bpw kam]\ thZnsbധന്യമാക്കും. ആയിരങ്ങള്‍ക്കുള്ള ഇഫ്താര്‍ സംഗമത്തോടെ പരിപാടി സമാപിക്കും.

ജില്ലാ എസ്.വൈ.എസ് ഇഫ്താര്‍ ക്യാമ്പ് ഞായറാഴ്ച

കാസര്‍കോട്: വിശുദ്ധ റമളാന്‍, വിശുദ്ധ ഖുര്‍ആന്‍ ക്യാമ്പയിന്‍ ഭാഗമായി ജില്ലാ എസ്.വൈ.എസ് ഇഫ്താര്‍ ക്യാമ്പ് ഈ മാസം 29 ഞായറാഴ്ച വൈകിട്ട് കാസര്‍കോട് സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

വൈകിട്ട് 4 ന് രജിസ്‌ട്രേഷന്‍. 4.30 മുതല്‍ തുടങ്ങുന്ന ക്യാമ്പില്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, ബി.എസ് ഭ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

ജില്ല ഇതുവരെ എന്ന വിഷയത്തില്‍ സമഗ്ര സംഘടനാ ചര്‍ച്ച നടക്കും. എസ്.വൈ.എസ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച 10 കോടി രൂപയുടെ റിലീഫ് പദ്ധതിയുടെ ജില്ലാ തല ഏകോപനങ്ങള്‍ക്ക് വേദിയുണ്ടാക്കും. റമളാന്‍ ക്യാമ്പയിന്‍ ഭാഗമായി കീഴ് ഘടകങ്ങളില്‍ നടന്നു വരുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യും. സമൂഹ നോമ്പ് തുറയോടെ സമാപിക്കും.

എസ്.വൈ.എസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, മേഖലാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, സ്വാഗത സംഘം ഭാരവാഹികള്‍ എന്നിവരാണ് ക്യാമ്പില്‍ പ്രതിനിധികള്‍. ക്യാമ്പ വിജയിപ്പിക്കാന്‍ ജില്ലാ എസ്.വൈ.എസ് ആഹ്വാനം ചെയ്തു.

പ്രാര്‍ഥനാ മന്ത്രങ്ങളുമായി എസ്.വൈ.എസ് റമളാന്‍ പ്രഭാഷണ പരമ്പരക്ക് ഉജ്ജ്വല സമാപനം

Kasaragod News

കാസര്‍കോട്: സാമൂഹ്യ തിയകള്‍ക്കും വിശ്വാസ വൈകല്യള്‍ക്കുമെതിരെ ഒറ്റക്കെട്ടായി മുന്നേറുമെന്ന പ്രഖ്യാപനത്തോടെ എസ്.വൈ.എസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാല് ദിവസമായി കാസര്‍കോട് റയ്യാന്‍ നഗരിയില്‍ നടന്നു വന്ന എളമരം റഹ്മത്തുല്ലാഹ് സഖാഫിയുടെ ഖുര്‍ആന്‍ പ്രഭാഷണ പരമ്പരയ്ക്ക് ആത്മീയ സംഗമത്തോടെ പ്രൗഢ സമാപനം. പാപങ്ങളില്‍ നിന്ന് മുക്തി നേടി വിശുദ്ധ റമളാന്‍ നല്‍കിയ വ്രതവിശുദ്ധിയുമായി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായാണ് ആയിരങ്ങള്‍ റയ്യാന്‍ നഗരിയോട് വിടചൊല്ലിയത്. ഖാസി സയ്യിദ് മുഹമ്മ്ദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നടന്ന തൗബയും സമൂഹ പ്രാര്‍ത്ഥനയും സമാപന വേദിയെ ധന്യമാക്കി.

വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി എസ്.വൈ.എസ് നടത്തി വരുന്ന ഖുര്‍ആന്‍ ക്യാമ്പയില്‍ ഭാഗമായാണ് പ്രഭാഷണം നടന്നത്. ആനുകാലിക വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശം വിളംബരം ചെയത് നടന്ന പ്രഭാഷണം കാസര്‍കോടിന് വിജ്ഞാന വിരുന്നായി.

സമാപന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വിധരണം ചെയ്തു. ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ഖമറലി തങ്ങള്‍, കെ.എസ്.എം. പയോട്ട, അശ്രഫ് തങ്ങള്‍ മുട്ടത്തൊടി, സുലൈമാന്‍ കരിവെള്ളൂര്‍, ഇസ്സുദ്ദീന്‍ സഖാഫി, ചിത്താരി അബ്ദുല്ല ഹാജി, മൂസ സഖാഫി കളത്തൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എ.ബി.അബ്ദുല്ല മാസ്റ്റര്‍, ബി.കെ അബ്ദുല്ല ഹാജി, മൂസല്‍ മദനി തലക്കി, എ.ബി. മൊയ്തു സഅദി, ഹമീദ് മൗലവി ആലമ്പാടി, കെ.അബ്ദു റഹ്മാന്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഹമീദ് പരപ്പ, ബശീര്‍ പുളിക്കൂര്‍, വിന്‍സന്റ് മുഹമ്മദ് ഹാജി, സുല്‍ത്താന്‍ കുഞ്ഞഹമദ് ഹാജി, സത്താര്‍ ചെമ്പരിക്ക, ജബ്ബാര്‍ ഹാജി ശിരിബാഗില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹസ്ബുല്ല തളങ്കര സ്വാഗതവും അശ്രഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.

Tuesday, August 24, 2010

റഹ്മത്തുല്ലാഹ് സഖാഫി എളമരത്തിന്റെ റമളാന്‍ പ്രഭാഷണംആത്മീയ സംഗമത്തോടെ ഇന്ന് സമാപിക്കും

കാസര്‍കോട്: വിശുദ്ധ റമളാനില്‍ കാസര്‍കോടിന് എല്ലാ നിലയിലും ആത്മീയ വിരുന്നായിരുന്നു മൂന്ന് ദിവസങ്ങളില്‍ നടന്ന പ്രഭാഷണ പരിപാടി. മതസൗഹാര്‍ദ്ദം, സ്ത്രീ ശാക്തീകരണം, സാമൂഹിക
ബാധ്യതകള്‍, വിവാഹങ്ങളിലെ ലാളിത്യം തുടങ്ങിയ വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനിന്റെ വീക്ഷണം അവതരിപ്പിച്ചു കൊണ്ടുള്ള പ്രഭാഷണം ശ്രവിക്കാന്‍ ആയിരങ്ങളാണ് തടിച്ചു കൂടിയത്.
പ്രഭാഷണ പരമ്പര ആത്മീയ സംഗമത്തോടെ സമാപിക്കും. രാവിലെ 9.30 ന് തുടങ്ങുന്ന പ്രഭാഷണം ഉച്ചയ്ക്ക് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സദസ്സോടെയാണ് അവസാനിക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബി. അബ്ദുല്‍ റസാഖ് ഹാജി, അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ എന്നിവര്‍ ഇന്ന് അതിഥികളായി പങ്കെടുക്കും.

സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹീം
പൂക്കുഞ്ഞി തങ്ങള്‍, എം. ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ എന്നിവര്‍ സമാപന സമൂഹ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, കെ.എസ്.എം പയോട്ട, സയ്യിദ് ഖമറലി തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍, അശ്രഫ് തങ്ങള്‍ മുട്ടത്തൊടി തുടങ്ങിയ സയ്യിദുമാരും സി.ടി അഹ്മദലി എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന്, പി.എ അശ്രഫലി തുടങ്ങിയ രാഷ്ടീയ നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ റയ്യാന്‍ നഗരിയിലെത്തി.

ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,
സുലൈമാന്‍ കരിവെള്ളൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഹമീദ് പരപ്പ, ഹസ്ബുല്ല തളങ്കര പ്രസംഗിച്ചു.

ഭരണ രംഗത്തെ സ്തീയാധിപത്യം ജനാധിപത്യത്തെ തളര്‍ത്തും: റഹ്മത്തുല്ലാഹ് സഖാഫി

കാസര്‍കോട്: കുടുംബ ഭദ്രതയുടെ നായകത്വം വഹിക്കേണ്ട സ്ത്രീ സമൂഹത്തിനു മേല്‍ നാടിന്റെ ഭരണഭാരം ഒന്നായി അടിച്ചേല്‍പിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ സ്ത്രീ ശാക്തീകരണത്തിനു പകരം ജനാധിപത്യത്ത തളര്‍ത്താന്‍ കാരണമാകുമെന്ന് പ്രമുഖ പണ്ഡിതന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരം അഭിപ്രായപ്പെട്ടു. കാസര്‍കോട് റയ്യാന്‍ നഗരയില്‍ നടന്നു വരുന്ന എസ്.വൈ.എസ് റമളാന്‍ പ്രഭാഷണത്തില്‍ സ്ത്രീ ശാക്തീകരണം ഖുര്‍ആനിക വീക്ഷണം എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. കഴിവു തെളിയിച്ച് ഭരണ നേതൃരംഗത്തേക്കു വരുന്നതിനു പകരം അര്‍ഹരല്ലാത്തവരെ ഭരണഭാരം അടിച്ചേല്‍പിക്കുകയാവും 50 ശതമാനം സ്ത്രീ സംവരണത്തിലൂടെ നടക്കാന്‍ പോകുന്നത്. ബാക്കിയുള്ള അമ്പതില്‍ കൂടി സ്ത്രീകള്‍ക്ക് മത്സരിക്കാമെന്നിരിക്കെ ഫലത്തില്‍ നൂറു ശതമാനം സ്ത്രീ സംവരണമാണ് വരാന്‍ പോകുന്നത്. സ്ത്രീ വല്‍കരണം പൂര്‍ണമാകുന്നതോടെ യോഗ്യരായ പുരുഷന്‍മാര്‍ രാഷ്ട്രീയ രംഗത്തു നിന്ന് മാറുകയോ അല്ലെങ്കില്‍ ബിനാമി ഭരണം നടത്തുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകും. രാഷ്ട്ര നിര്‍മാണത്തിനു കരുത്ത് പകരേണ്ട യുവ ശക്തിയെ ഭരണ രംഗത്തു നിന്ന് അപ്പാടെ മാറ്റി നിര്‍ത്തുന്ന അവസ്ഥ ജനാധിപത്യത്തിനു വരുത്തുന്ന ക്ഷീണം വിലയിരുതതാന്‍ രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകണം. ഭരണ രംഗത്ത് സ്ത്രീ സംവരണത്തിനു മുറവിളികൂട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃ സ്ഥാനത്ത് എത്ര ശതമാനം സ്ത്രീകളുണ്ടെന്ന് വ്യക്തമാക്കണം. റഹ്മത്തുല്ലാഹ് സഖാഫി ആവശ്യപ്പെട്ടു. പൊതു രംഗത്ത് മുഴുസമയം ഇടപെടുമ്പോഴുണ്ടാകുന്ന കുടുംബപരവും ശാരീരികവുമായ പ്രശ്‌നങ്ങളാണ് ഭരണ മേഖലയില്‍ നിന്ന് സ്ത്രീയെ ഇസ്ലാം നിരുത്സാഹപ്പെടുത്താന്‍ കാരണം. ഇത് സ്ത്രീ വിരുദ്ധമായി ചിത്രീകരിക്കുന്നത് ശരിയല്ല. ലാളനയേല്‍ക്കാതെ വളരുന്ന കുട്ടികള്‍ മൂലമുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയായ ഇക്കാലത്ത് കുടുംബ ഭദ്രതക്ക് വീട്ടില്‍ മാതൃ സാന്നിദ്ധ്യം കൂടുതലായി വേണമെന്നത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. സ്ത്രീ ശാക്തീകരണത്തിനു ഏറ്റവും വലിയ പരിഗണന നല്‍കിയ ഇസ്‌ലാം കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത് പോലും ഭാഗ്യമായാണ് കാണുന്നത്. രണ്ട് പെണ്‍ മക്കളെ വിവാഹം വരെ സംരക്ഷിക്കുന്ന പിതാവിന് പ്രവാചകന്‍. സ്വര്‍ഗം വാഗ്ദാനം നല്‍കിയിട്ടുണ്ട്. റഹ്മത്തുല്ലാഹ് സഖാഫി കൂട്ടിച്ചേര്‍ത്തു.

രിസാല ഖുര്‍ആന്‍ പതിപ്പ് പ്രകാശനം ചെയ്തു


രിസാല ഖുര്‍ആന്‍ പതിപ്പിന്റെ സൗദിതല പ്രകാശന കര്‍മ്മം റിയാദില്‍ നടന്ന ചടങ്ങില്‍ വെച്ച് താരിക ഗോള്‍ഡ് എം.ഡി. സി. പി. മുഹമ്മദിന് നല്‍കിക്കൊണ്ട് മുഹമ്മദലി മുണ്ടോടന്‍ നിര്‍വ്വഹിക്കുന്നു.

എസ്.വൈ.എസ് റമളാന്‍ പ്രഭാഷണത്തിന് കാസര്‍കോട്ട് പ്രൗഢമായ തുടക്കം

Kasaragod News

കാസര്‍കോട്: എസ്.വൈ.എസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ തീരങ്ങളിലൂടെ എന്ന പ്രമേയത്തില്‍ പ്രമുഖ പണ്ഡിതന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരം നടത്തുന്ന നാല് ദിവസത്തെ പ്രഭാഷണ പരമ്പരക്ക് പുതിയ ബസ്റ്റാന്റിനു സമീപം സജ്ജമാക്കിയ റയ്യാന്‍ നഗരിയില്‍ ഇന്ന് രാവിലെ പ്രൗഢമായ തുടക്കം.



എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ അധ്യക്ഷത യില്‍ ഈജിപ്ത് മതകാര്യ വകുപ്പ് പ്രതിനിധി ഡോ.മുഹമ്മദ് ബിന്‍ മുഹമ്മദ് ഇസ്മാഈല്‍ അല്‍ ഇവ്ദി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മ്ദ ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ആമുഖ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, സി.ടി അഹ്മദലി എം.എല്‍ എ, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് അലവി ചെട്ടുംകുഴി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദു റഹ്മാന്‍, കെ.എസ്.എം പയോട്ട, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ചിത്താരി അബ്ദുല്ല ഹാജി, അബ്ദുല്‍ അസീസ് സൈനി, എ.ബി മൊയ്തു സഅദി, ഹമീദ് പരപ്പ, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, വിന്‍സന്റ് മുഹമ്മദ് ഹാജി, ടി.കെ അബ്ദുല്ല ഹാജി, എ.ബി അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.



എം.അലിക്കുഞ്ഞി മുസലിയാര്‍ ഷിറിയ, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ആലമ്പാടി എ.എം.കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബി അബ്ദു റസാഖ് ഹാജി, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എ.അബ്ദു റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന്, പി.എ അശ്രഫലി, പാദൂര്‍ കുഞ്ഞാമു ഹാജി തുടങ്ങിയവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംബന്ധിക്കും. 25 ന് രാവിലെ സമാപിക്കും. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പ്രഭാഷണം.























പ്രഭാഷണം വിളംബരം ചെയ്ത് ശനിയാഴ്ച വൈകിട്ട് നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ബി.കെ അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. ഹമീദ് മൗലവി ആലമ്പാടി , ഹമീദ് പരപ്പ, ഹാജി അമീറലി ചൂരി, ഇത്തിഹാദ് മുഹമ്മദ് ഹാജി, ജബ്ബാര്‍ ഹാജി ശിരിബാഗില്‍, ബശീര്‍ പുളിക്കൂര്‍, ഹസ്ബുല്ല തളങ്കര, അശ്രഫ് കരിപ്പൊടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Wednesday, August 18, 2010

dafm³ {]`mjWw 22\v XpS§pw;

]´en\v _p[\mgvN ImÂ\m«pw

ImkÀtImSv: ImkÀtIm«v BKÌv 22 apX 25 hsc Fkv.ssh.Fkv kwLSn¸n¡p¶ dafm³ {]`mjW ]cn]mSn¡v ]pXnb _kv Ìmâv ]cnkc¯v Iqä³ ]´Â Dbcp¶p. 3000 t]À¡v {]`mjWw ho£n¡p¶Xn\pÅ kuIcyamWv Hcp¡p¶Xv. kv{XoIÄ¡v {]tXyIw ]´semcp¡pw. ]´ensâ ImÂ\m«Â IÀaw _p[\mgvN cmhnse \S¡pw. 19\v hymgmgvN PnÃbnse 300 tesd bqWnäpIfn Krl k¼À¡w kwLSn¸n¨n«pWvSv. shÅnbmgvN PpapA¡v tijw ]ÅnIfn {]`mjW hnfw_cw \S¡pw. i\nbmgvN ]XmI Zn\w BNcn¡pw. sshIn«v 4.30\v \Kcnbn kzmKX kwLw sNbÀam³ lmPn _n.sI A_vZpà t_À¡ ]XmI DbÀ¯pw. ImkÀtIm«vv ]pXnb _Ìmân\p kao]w {]tXyIw kÖam¡p¶ \Kcnbn FÃm Znhkhpw cmhnse 9.30 apX 12.30 hscbmWv {]`mjWw. {]apJ JpÀB³ ]ÞnX³ dlva¯pÃmlv kJm^n FfacamWv {]`mjWw \S¯p¶Xv. Hmtcm Znhkhpw ZpB kZtÊmsSbmWv ]cn]mSn kam]n¡p¶Xv.


22 \v cmhnse 9 \v CuPn]vXv aXImcy hIp¸v {]Xn\n[n tUm. apl½Zv _n³ apl½Zv CkvamCu AÂChZn DZvLmS\w sN¿pw. k¿nZv sI.Fkv Bät¡mb X§Ä Ipt¼m {]mÀ°\ \S¯pw. \qdp Dea Fw.F A_vZp JmZnÀ apkvenbmÀ A[y£X hln¡pw. kn.Sn AlvaZen Fw.F F, _n.Fkv A_vZpápªn ss^kn, PnÃm ]©mb¯v {]knUâv ]n._n A_vZp dkmJv, sI.Fkv.Fw ]tbm« XpS§nbhÀ kw_Ôn¡pw. XpSÀ¶pff Znhk§fn Fw.Aen¡pªn apkenbmÀ jndnb, k¿nZv lk³ AlvZ X§Ä, Be¼mSn F.Fw.Ipª_vZpà apkvenbmÀ, kn.F¨v Ipª¼p Fw.FÂ.F, Sn.C A_vZpà XpS§nbhÀ kw_Ôn¡pw. 25\v D¨bv¡v 12 aWn¡v k¿nZv C¼n¨nItImb X§Ä Xpc¡fnsKbpsS kaql {]mÀ°\tbmsS kam]n¡pw. 150 AwK kzmKX kwL¯n\p Iogn hn]peamb {]NcW§fmWv \S¶p hcp¶Xv.

Im´]pcw samtdmt¡m cmPmhpambn NÀ¨ \S¯n

d_m¯v(samtdmt¡m): samtdmt¡m cmPmhv apl½Zv Bdma\pambn AJnte´ym kp¶n PwC¿¯p Dea P\d sk{I«dn Im´]pcw F ]n A_q_¡À apkvenbmÀ NÀ¨ \S¯n. C´ybpw samtdmt¡mbpw X½nepÅ D`bI£n _Ôs¯¡pdn¨mbncp¶p {][m\ambpw NÀ¨ sNbvXXv. d_m¯nse tdmb ]mekn \S¶ NÀ¨bn D¶X DtZymKØcpw kw_Ôn¨p. samtdmt¡m hJv^v CkvemanI Imcy a{´mbew kwLSn¸n¨ A´mcmjv{S CkvemanIv tIm¬^d³kn kw_Ôn¡m\mWv Im´]pcw samtdmt¡mbnse¯nbXv. samtdmt¡mbnse C´y³ Aw_mknUÀ {_nPvXymKnsbbpw At±lw kµÀin¨p. aÀIkv kÀhIemime sshkv Nm³kveÀ tUm. lpssk³ kJm^n NpÅnt¡mSpw Im´]pcs¯ A\pKan¡p¶pWvSv.

bp.F.C {]knUâv ssiJv Jeo^bpsS AXnYnbmbn t]tcmSv A_v Zpdlvam³ kJm^n A_qZm_nbn F¯nbt¸mÄ.

`oIcXbpw Zmcn{Zyhpw \nÀamÀP\w sN¿Ww:

\qdp Dea

ImkÀtImSv: `oIcXbpw Zmcn{Zyhpw \nÀamÀP\w sN¿p¶XneqsS am{Xta cmjv{S ]ptcmKXn km[yamhq F¶v AJnte´ym kp¶n hnZym`ymk t_mÀUv {]knUâpw PmanA kAZn¿ Ad_n¿ P\d amt\Pdpamb \qdp Dea Fw F A_vZp JmZnÀ apkvenbmÀ A`n{]mbs¸«p.

Jco_n lTmthm, F¶ ap{ZmhmIyw DbÀ¯m³ XpS§nbn«v hÀj§fm sb¦nepw Zmcn{Zyw CÃmXm¡m³ Ignbm¯Xv tJZIcamsW¶v At±lw ]dªp. tZfn kAZn¿ kvIqfnse hnZyYnIÄ¡v kzmX{´yZn\ ktµiw \ÂIn kwkmcn¡pIbmbncp¶p At±lw. slUvamÌÀ C³NmÀPv A\ojv `oIchncp² {]XnÚ sNmÃns¡mSp¯p. Ip«nIÄ DWvSm¡nb hnhn[ amKkn\pIÄ kzemlp±o³ amÌÀ hnXcWw sNbvXp. A\pkvacW kt½f\¯n A[ym]Icmb cho{µ³ Icnt¨cn, \mtKjv, Znhy, hÕe, ssjtajv {]kwKn¨p. A³kmcn \µn ]dªp.

sI ]n kn kn {]knUâv ctaiv sN¶n¯e ImkÀtImSv PmanA: kAZn¿ kµÀin¨t¸mÄ

Zpss_ A´mcmjv{S JpÀB³ AhmÀUnÂ

C´ysb {]Xn\n[oIcn¡p¶Xv aebmfn hnZymÀYn

Zpss_: temI {i² t\Snb Zpss_ A´mcmjv{S JpÀB³ AhmÀUv aÕc¯n C´ysb {]Xn\n[oIcn¨v Cu hÀjhpw tImgnt¡mSv aÀIkv hnZymÀYn ]s¦Sp¡pw. ae¸pdw ]¯mb¡Ãv kztZin lm^nkv Pm_ndmWv Cu hÀjw C´ysb {]Xn\n[oIcn¡pI. CXp A©mw hÀjamWv C´ysb {]Xn\n[oIcn¨v aÀIkv hnZymÀYn ]s¦Sp¡p¶Xv. Ignª hÀjw C´y³ hnZymÀYnbmb sslZcm_mZv kztZin C_vdmloambncp¶p aÕc¯n H¶mw Øm\w t\SnbXv. A©p XhWbpw C´ysb {]Xn\oIcn¨v ]s¦Sp¯Xv aebmfn hnZyÀYnIfmbncp¶p. aÀIknÂ\n¶pw 2004 JpÀB³ lrZnØam¡nb lm^nkv Pm_nÀ hnhn[ A´mcmjv{S aÕc§fnepw tZiob aÕc¯nepw ]s¦Sp¯p {i² t\Snbn«pWvSv. 2006 CuPn]vXn \S¶ cmPym´c JpÀB³ a\:]mT aÕc¯n A©mw Øm\w t\Sn. 2001 apX aÀIknse hnhn[ Øm]\§fn ]Tn¨p hcp¶ lm^nkv Pm_nÀ Ct¸mÄ aÀIkv icoA¯v tImfPn ]T\w \S¯n hcnIbmWv.

aÕc¯n ]s¦Sp¡p¶Xn\v lm^nkv Pm_nÀ ASp¯ Znhkw Zpss_bnse¯psa¶v Zpss_ aÀIkv `mchmlnIÄ Adnbn¨p. hnhc§Ä¡v 04 2973999.

Wednesday, August 4, 2010

പ്രാര്‍ത്ഥന സദസ്സ്‌ സംഘടിപ്പിക്കുക

മഞ്ചേശ്വരം: കറന്തക്കാട്ടില്‍ ഇന്നലെ സംഭിച്ച വാഹനാപകടത്തില്‍ മരണമടഞ്ഞ മൈമൂന എന്ന സ്‌ത്രീയുടെ പേരിലും അപകടത്തില്‍ ഗുരുതരമായ നിലയില്‍ മംഗലാപുരം ആശുപത്രിയില്‍ കഴിയുന്ന ഒരു കുടുംബത്തിലെ ആറ്‌ അംഗങ്ങളുടെ പൂര്‍ണ്ണ ആരോഗ്യത്തിനും കുടുംബസമാധാനത്തിനും മഗ്‌ഫിറത്തിന്‌ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണമെന്ന്‌ സംയുക്ത ഖാസി സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍-ബുഖാരി പോസോട്ട്‌, എസ്‌.വൈ.എസ്‌.മഞ്ചേശ്വരം മേഖല പ്രസിഡന്റ്‌ മൂസല്‍ മദനി, എസ്‌.എസ്‌.എഫ്‌.മഞ്ചേശ്വരം സെക്ടര്‍ കമ്മിറ്റി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കറന്തക്കാട് വാഹനാപകടത്തില്‍ മരിച്ച മൈമൂനയുടെ മയ്യത്ത് ഖബറടക്കി; പരിക്കേറ്റ കുട്ടിയുടെ ചികിത്സ സിറ്റിഗോള്‍ഡ് ഏറ്റെടുത്തു

കാസര്‍കോട്: ചൊവ്വാഴ്ച വൈകിട്ട് ലോറിക്ക് പിറകില്‍ മാരുതി കാറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബന്തിയോട് കുബണ്ണൂരിലെ മൂസയുടെ ഭാര്യ മൈമൂനയുടെ മയ്യത്ത് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ചേരങ്കൈ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തളങ്കര മാലിക്ദീനാര്‍ കുളിപ്പിച്ച ശേഷമാണ് ചേരങ്കൈയിലെ തറവാട്ട് വീട്ടില്‍ എത്തിച്ചത്.

മാലിക്ദീനാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ ശംസീര്‍ ഉമ്മയെ അവസാനമായി ഒരുനോക്കാനായി വീട്ടിലെത്തിയിരുന്നു. മൈമൂനയുടെ ആകസ്മികമായ മരണവും കുടുംബത്തിന് നേരിട്ട ദുരന്തവും ജനങ്ങളെ കരളലിയിപ്പിച്ചു. ദുഖഭാരത്തോടെയാണ് നാട്ടുകാര്‍ മൈമൂനയുടെ മൃതദേഹം ഖബറടക്കാനായി കൊണ്ട് പോയത്. മകന്‍ ഷെഫീഖും, മൈമൂനയുടെ സഹോദരി ആയിഷയുടെ മകന്‍ സക്കറിയ(നാല്), ഷെഫീഖിന്റെ ഭാര്യ കുബ്‌റയും ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയില്‍ ചിത്സയിലാണ്. ഇവരെ കൂടാതെ സഫീന, ഹനീഫ്, അഷ്ക്കര്‍ എന്നിവരും മംഗലാപുരം ആശുപത്രില്‍ ചികിത്സയിലാണ്. ഇതില്‍ ഷെഫീഖ്, കുബ്‌റ, സക്കറിയ എന്നിവര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതില്‍ കുബൃഅയെ ബുധനാഴ്ച വൈകിട്ടോടെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റി. സക്കറിയയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ്. മുഖത്തിന്റെ ഒരു ഭാഗം പറിഞ്ഞ് പോയ നിലയിലാണ് സക്കറിയയെ ആശുപത്രിയിലെത്തിച്ചത്.

സക്കറിയയുടെ ചികിത്സയുടെ മുഴുവന്‍ ചെലവും സിറ്റിഗോള്‍ഡ് ജ്വല്ലറി ഏറ്റെടുത്തു. പാവപ്പെട്ട കുടുംബത്തിന് സംഭവിച്ച ഈ ദുരന്തത്തില്‍ നാടൊന്നാകെ സഹായ പാതയിലാണ്. ആശുപത്രിയിലെത്തിയ പലരും ചികിത്സാ സഹായം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപയുടെ സഹായം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനും മരിച്ച മൈമൂനയുടെ കുടുംബത്തെ സഹായിക്കാനായി സഹായകമ്മിറ്റി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുക്കര്‍.

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് സ്ത്രീ മരിച്ചു: ഏഴുപേര്‍ക്ക് പരിക്ക്:6 പേരുടെ നില ഗുരുതരം

കാസര്‍കോട്‌: നിര്‍ത്തിയിട്ട ട്രൈലര്‍ ലോറിക്ക്‌ പിറകില്‍ മാരുതി കാറിടിച്ച്‌ വീട്ടമ്മ മരിച്ചു.
മകനുള്‍പ്പെടെ എഴുപേരെ ഗുരുതരമായ പരിക്കുകളോടെ കാസര്‍കോട്‌ മംഗലാപുരം
ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ബന്തിയോട്‌ കുബണ്ണൂരിലെ മൂസയുടെ ഭാര്യ
മൈമൂന(50) ആണ്‌ മരിച്ചത്‌. മകന്‍ ഷെഫീഖ്‌(21), ഷെഫീഖിന്റെ ഭാര്യ കുബ്‌റ
(19), സഹോദരന്‍ ഷംസീര്‍(16) (ദര്‍സ്‌ വിദ്യാര്‍ത്ഥി), സഫീന(17),
സക്കറിയ(4), ഹനീഫ്‌(5), അഷ്‌ക്കര്‍(14), എന്നിവരെയാണ്‌ കാസര്‍കോട്‌ കിംസ്‌
ആശുപത്രിയിലും, മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചത്‌. ഷംസീര്‍ ഒഴികെ
എല്ലാവരെയും മംഗലാപുരം ആശുപത്രിയിലേക്ക്‌ മാറ്റി. ചൊവ്വാഴ്‌ച വൈകീട്ട്‌
3.30ന്‌ കറന്തക്കാട്‌ ഹോണ്ടാഷോറൂമീന്‌ സമീപം ബൈക്കുകളുമായി വന്ന്‌
നിര്‍ത്തിയിട്ട എച്ച്‌.ആര്‍ 38. എല്‍-5747 നമ്പര്‍ ട്രൈലര്‍ ലോറിയിലാണ്‌
കെ.എ.19 എം-3047 നമ്പര്‍ മാരുതി കാറിടിച്ചത്‌. മാരുതികാറിന്റെ മുന്‍ഭാഗം
പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയ മൈമൂന സംഭവസ്ഥലത്ത്‌
തന്നെ മരിച്ചു. കറന്തക്കാട്ട്‌ തന്നെയുള്ള ഫയര്‍ഫോഴ്‌സ്‌ എത്തി കാര്‍
വെട്ടിപൊളിച്ചാണ്‌ മൈമൂനയുടെ മൃതദേഹം പുറത്തെടുത്തത്‌. ഷെഫീഖ്‌
മദ്രസാധ്യാപകനാണ്‌. അടുത്താഴ്‌ച ഗള്‍ഫിലേക്ക്‌ പോകാന്‍ ഇരിക്കുകയായിരുന്നു.
ഗള്‍ഫില്‍ പോകുന്ന വിവരം എടനീരിലെ ബന്ധുവീടുകളില്‍ പറയാന്‍ പോവുകയായിരുന്ന
ഇവര്‍. മൈമൂനയുടെ മൃതദേഹം കാസര്‍കോട്‌ ജറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌
മാറ്റി.

പ്രാര്‍ത്ഥനാ സമ്മേളനപ്രഖ്യാപനം ആഗസ്റ്റ് 5ന് കാസര്‍കോട്ട്

സഅദാബാദ്: വിശുദ്ധ റമളാന്‍ 25-ാം രാവില്‍ പ്രഗത്ഭരായ പണ്ഡിതരുടെയും പ്രശസ്തരായ സാദാത്തുക്കളുടെയും നേതൃത്വത്തില്‍ സഅദിയ്യ:യില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പ്രഖ്യാപനവും ‘റമളാന്‍ മുന്നൊരുക്കം’ പ്രഭാഷണവും ആഗസ്റ്റ് 5 വ്യാഴാഴ്ച ഉച്ചക്ക് 2മണിക്ക് കാസര്‍കോട് ജില്ലാ സുന്നി സെന്ററില്‍ നടക്കും മേഖലാ എസ്.വൈ.എസ് പ്രസിഡണ്ട് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ അദ്ധ്യക്ഷതയില്‍ ജലാലിയ്യാ സമിതി ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോള്‍ ഉദ്ഘാടനം ചെയ്യും. സഅദിയ്യ ജനറല്‍ സെക്രട്ടറ സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ പ്രഖ്യാപനവും മുഹമ്മദ് റഫീഖ് സഅദി ‘റമളാന്‍ മുന്നെരുക്കം’ പ്രഭാഷണവും നടത്തും. ബി.എസ.അബ്ദുല്ല കുഞ്ഞി ഫൈസി, സി. അബ്ദുല്ല മുസ്‌ലിയാര്‍, എ.ബി. മൊയ്തു സഅദി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍കരീം സഅദി ഏണിയാടി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, ഹമീദ് പരപ്പ, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അയ്യൂബ്ഖാന്‍ സഅദി കൊല്ലം, മൂസ സഖാഫി കളത്തൂര്‍, ശാഫിഹാജി കീഴൂര്‍, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, മുഗു ഇബ്രാഹീം സഅദി തുടങ്ങിയവര്‍ സംബന്ധിക്കും


Sunday, August 1, 2010

എസ്.വൈ.എസ് റമളാന്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

കാസര്‍കോട്: എസ്.വൈ.എസ് ആഭിമുഖ്യത്തില്‍ വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ സെപ്തംബര്‍ 10 വരെ സംസ്ഥാന വ്യാപകമായി നടക്കുന്ന റമളാന്‍ ക്യാമ്പയിന് കാസര്‍കോട് ജില്ലയില്‍ ആവേശകരമായ തുടക്കം. ജില്ലാ സുന്നിസെന്ററില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, എ.ബി മൊയ്തു സഅദി, ഹമീദ് മൗലവി ആലമ്പാടി, ബി.കെ. അബ്ദുല്ല ഹാജി ബേര്‍ക്ക, വിന്‍സന്റ് മുഹമ്മദ് ഹാജി, ശംസുദ്ദീന്‍ ഹാജി പുതിയപുര, നാഷണല്‍ അബ്ദുല്ല, ബശീര്‍ പുളിക്കൂര്‍, അശ്രഫ് കരിപ്പൊടി, ബശീര്‍ മങ്കയം, കെ. പി. മൂസ സഖാഫി, അലങ്കാര്‍ മുഹമ്മദ് ഹാജി, മുഹമ്മദ് തൊട്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ഹസ്ബുല്ല തളങ്കര നന്ദിയും പറഞ്ഞു. ക്യാമ്പയിന്‍ ഭാഗമായി റമളാന്‍ പ്രഭാഷണം, തര്‍ബിയ്യ, ബദര്‍ സ്മരണ, റിലീഫ് ഡേ, മോറല്‍ സ്‌കൂള്‍, കുടുംബ സഭ, സമൂഹ സിയാറത്ത്, ഗൃഹസന്ദര്‍ശനം, ഇഫ്താര്‍ മീറ്റ് തുടങ്ങിയ പരിപാടികള്‍ നടക്കും.

മുഹിമ്മാത്ത് നഗറില്‍ ശുഭ്ര സാഗരം തീര്‍ത്ത് അഹ്ദല്‍ ആണ്ട് നേര്‍ച്ചയ്ക്ക പ്രൗഢ ഗംഭീര സമാപ്തി.

കാസര്‍കോട് : സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ ഒറ്റക്കെട്ടായി മുന്നേറാനും കഷ്ടതയനുഭവിക്കുന്നവരിലേക്ക് കരുണ്യം പകരാനും ആഹ്വാനം ചെയ്ത് പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ ഒരാഴചയായി നടന്നു വരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചയ്ക്കും മുഹിമ്മാത്ത് സനദ്ദാന സമ്മേളനത്തിനും പ്രോജ്ജ്വല സമാപ്തി. ദിവസങ്ങളായി തിമിര്‍ത്തു പെയ്തു കൊണ്ടിരുന്ന കര്‍ക്കിട മഴ മാറി നിന്ന ധന്യാന്തരീക്ഷത്തില്‍ നൂറുകണക്കിനു പണ്ഡിതരുടെയും പരശ്ശതം വിശ്വാസികളുടെയും ശുഭ്ര സാഗരം സാക്ഷിയാക്കി 25 ഹിമമി പണ്ഡിതരും ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയ 5 ഹാഫിളുകളും താജുല്‍ ഉലമ സയ്യിദ് അബ്ദു റഹ്മാന്‍ അല്‍ ബുഖാരിയുടെ കരങ്ങളില്‍ നിന്ന് സനദ് ഏറ്റ് വാങ്ങിയതോടെയാണ് ശനിയാഴ്ച രാത്രി വൈകി സമ്മേളനത്തിന് തിരശീല വീണത്. കര്‍മ വിശുദ്ധി കൊണ്ട് സമൂഹത്തിനു മൊത്തം വെളിച്ചം പകര്‍ന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ദീപ്ത സ്മരണകള്‍ നിറഞ്ഞു നിന്ന വേദിയില്‍ ആ മഹാ മനീഷിയുടെ ജീവിതം മാതൃകയാക്കാന്‍ യുവ സമൂഹത്തോട് നേതാക്കള്‍ ആഹ്വാനം ചെയ്തു. രാവിലെ മുതല്‍ സ്‌പെഷ്യല്‍ വാഹനങ്ങളിലും മറ്റുമായി പ്രവര്‍ത്തകരുടെ പ്രവാഹം തുടങ്ങിയിരുന്നു. 35 ഏക്കര്‍ വരുന്ന മുഹിമ്മാത്തിന്റെ പ്രവിശാലമായ ക്യാമ്പസ് നിറഞ്ഞ് കവിഞ്ഞ് മുഗു റോഡ് മുതല്‍ കട്ടത്തട്ക്ക വരെ ജനം ഒഴുകുകയായിരുന്നു. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച സമാപന സനദ് ദാന മഹാ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ചിത്താരി കെ.പി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ സ്ഥാന വസ്ത്ര വിതരണം ചെയ്തു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണവും തുര്‍ക്കളിഗെ ഇമ്പിച്ചി കോയ തങ്ങള്‍ സമാപന പ്രാര്‍ഥനയും നടത്തി. ജനറല്‍ സെക്രട്ടറി ബി.എസ് അബദുല്ല കുഞ്ഞി ഫൈസി സ്വാഗതം ആശംസിച്ചു. സയ്യിദ് കെ,കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, വി.പി.എം ഫൈസി വില്ല്യാപ്പള്ളി ശാഫി സഅദി നന്താപുര എ.കെ ഇസ്സുദ്ദീന്‍ സഖാഫി, സി.അബ്ദുല്ല മുസ്‌ലിയാര്‍, കെ.പി ഹുസൈന്‍ ശഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, തുടങ്ങിയവര്‍ പ്രസംഗിച്ചു




ഭികരതക്കെതിരെയുള്ള നീക്കങ്ങള്‍ ഭീകരത വളരാന്‍ കാരണമാകരുത്: കാന്തപുരം

മുഹിമ്മാത്ത് നഗര്‍ (പുത്തിഗെ): ഭീകരതയെ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഭികരതയും തീവ്രവാദവും വളര്‍ത്താന്‍ കാരണമാകരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. പുത്തിഗെ മുഹിമ്മാത്ത് വാര്‍ഷിക മഹാ സമ്മേളനത്തില്‍ സനദ് ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭീകര പ്രവര്‍ത്തനങ്ങളും തീവ്രവാദവും മത വിരുദ്ധം മാത്രമല്ല മനുഷ്യത്വ രഹിതമാണ്. അതിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി ജാതി മതങ്ങളുടെ വേര്‍തിരിവുകളില്ലാതെ എല്ലാവരും ഒത്തു ചേരുകയും നിയമം കയ്യിലെടുക്കാതെ പ്രവര്‍ത്തിക്കുകയും വേണം. എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യത്തെ ചൂണ്ടികാണിച്ച് ഒരു സമുദായത്തെ അടക്കി ആക്ഷേപിക്കുകയും അവരുടെ പേരില്‍ തീവ്രതയുടെ മുദ്ര കുത്തുകയും ചെയ്യുന്നത് ഭീകരവാദം വളര്‍ത്താനേ ഉപകരിക്കുകയുള്ളൂവെന്ന് കാന്തപുരം പറഞ്ഞു. ഒരു ന്യായാധിപന്റെ മുമ്പിലെത്തുന്ന എല്ലാവരേയും ഒരേ കണ്ണ് കൊണ്ട് കണ്ട് നീതി പ്രഖ്യാപിക്കുകയും അക്രമിയെ ശിക്ഷിക്കുകയും ചെയ്യുന്നത് പോലെ രാഷ്ട്രീയക്കാരും പൊതു ജനങ്ങളും നിഷ്പക്ഷമായി ഭീകരതയെ കൈകാര്യം ചെയ്യണം. വന്‍കിട രാഷ്ട്രങ്ങള്‍ക്ക് ശിങ്കിടി പാടാത്തവരെ ഭീകരന്മാരായി ചിത്രീകരിക്കുന്ന പ്രവണതയാണ് ഇന്ന് കാണുന്നത്. ഇസ്‌ലാമിന്റെ പുണ്യ സ്ഥലമായ മസ്ജിദുല്‍ അഖ്‌സ പിടിച്ചെടുക്കാനും മുസ്‌ലിംകളെ കൊന്നൊടുക്കാനും സഹായിക്കുന്നവര്‍ തന്നെ ഭീകരതക്കെതിരെ നല്ലപിള്ള ചമയുന്നത് തികച്ചും വിരോധാഭാസമാണ്. ആത്മീയതയും സഹിഷ്ണുതയും നിലനില്‍ക്കുന്ന സ്ഥലത്ത് മാത്രമേ സമാധാനം കാണാന്‍ കഴിയുകയുള്ളൂ. ലോകം കണ്ട ഏറ്റവും വലിയ ഭീകരതയും തീവ്രതയും ഉണ്ടാക്കിയവരെല്ലാം ഭൗതിക വിദ്യ നേടിയ വിദ്യാ സമ്പന്നരായിരുന്നു. അവരെ നിയന്ത്രിക്കുന്ന ധാര്‍മിക ബോധം ഇല്ലാത്തതാണ് അവരെ ഭീകരതയിലേക്ക് നയിച്ചത്. അതിനാല്‍ ധാര്‍മികത വളര്‍ത്തുന്ന മതഃസ്ഥാപനങ്ങള്‍ക്ക് ഈ രാജ്യത്തെ ഗവണ്‍മെന്റും ഉദ്യോഗസ്ഥരും എല്ലാ വിധ സഹായവും പ്രോത്സാഹനവും നല്‍കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. സയ്യിദ് അലി ബാഫഖി തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.


ആത്മ നിര്ൃവൃതി തേടി ആയിരങ്ങളെത്തി; മുഹിമ്മാത്ത് ഭക്തി സാന്ദ്രം.

മുഹിമ്മാത്ത് നഗര്‍: കര്‍ക്കിട മാസം കോരിച്ചൊരിഞ്ഞ മഴത്തുള്ളികളും വിശ്വാസി മനസ്സില്‍ നിന്ന്് പെയ്തിറങ്ങിയ ആത്മീയ വര്‍ഷവും ഒന്നായപ്പോള്‍ മുഹിമ്മാത്തിന് ധന്യ മുഹൂര്‍ത്തം. തിമിര്‍ത്തു പെയ്ത മഴയെ അവഗണിച്ച് ദിക്‌റിന്റെ നിര്‍വൃതി തേടി ആയിരങ്ങള്‍ മുഹിമ്മാത്തിന്റെ തിരുമുറ്റത്തേക്ക ഒഴുകി വരികയായിരുന്നു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ നാലാം ആണ്ട് നേര്‍ച്ചയുടെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച ദിക്‌റ് സദസ്സിന് പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കി.. മഗ് രിബ് നിസ്‌കാരാന്തരം നടന്ന ഖത്മപല്‍ ഖുര്‍ആന്‍ സദസ്സില്‍ സ്വാലിഹ് സഅദി തളിപറമ്പ പ്രാര്‍ഥന നടത്തി. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ എ.കെ ഇസ്സുദ്ദീന്‍ സഖാഫി സ്വാഗതം പറഞ്ഞു

ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പൂര്‍ണ്ണ ആശയമാണ് ഫിഖ്ഹ്

മുഹിമ്മാത്ത് നഗര്‍ വിശുദ്ധ ഖുര്‍ആനിന്റെയും തിരു സുന്നത്തിന്റെയും സാഗര സമാനമായ ആശയ വിശദീകരണമാണ് ഫിഖ്ഹീ ഗ്രന്ഥങ്ങളെന്ന് എ പി മുഹമ്മദ് മുസ്ല്യാര്‍ പ്രസ്ഥാവിച്ചു. കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാര്‍ എന്നും മഹത്വമുള്ളവരാണ്. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രാവര്‍ത്തികമാക്കേണ്ട സര്‍വ്വ കാര്യങ്ങളും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പുത്തന്‍ പ്രസ്ഥാനക്കാരുടെ നേതാക്കള്‍ പോലും അവരുടെ പുസ്തകങ്ങളില്‍ സമ്മതിച്ചിട്ടുണ്ട്. എ പി ഉസ്താദ് പറഞ്ഞു. മുഹിമ്മാത്ത് സമ്മേളനത്തിലെ ഫിഖ്ഹ് സെഷനില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.