Wednesday, June 30, 2010

പ്രവാസ വീഥിയില്‍ സംഘശക്തിയുടെ കര്‍മ്മബലം വിളിച്ചോതി ആര്‍.എസ്.സി. സഊദി നാഷണല്‍ പ്രതിനിധി സമ്മേളനം റിയാദില്‍ സമാപിച്ചു.

റിയാദ്:പ്രവാസ വീഥിയില്‍ സംഘശക്തിയുടെ കര്‍മ്മബലം വിളിച്ചോതി ആര്‍.എസ്.സി. സഊദി നാഷണല്‍ പ്രതിനിധി സമ്മേളനം റിയാദില്‍ സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സോണല്‍ പ്രതിനിധികള്‍ എല്ലാം മറന്ന്ധര്‍മപ്പടയുടെ ചൂടും ആവേശത്തിന്റെ തിരയിളക്കവും സൃഷ്ടിച്ച് ഒê പകല്‍ മുഴുവന്‍ എസ്.എസ്.എഫ്.മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും രിസാല മാനേജിംഗ് എഡിറ്ററുമായ എസ്.ശറഫുദ്ധീന്‍ സാഹിബിനൊപ്പം ഒത്തുകൂടിയപ്പോള്‍ അതൊê വേറിട്ട അëഭവമായിമാറി. റിയാദ്, ജിദ്ദ, ഖമീശ് മുശൈത്, മക്ക, മദീന, ദമ്മാം, അല്‍-കോബാര്‍, അല്‍ ഹസ്സ, ജുബൈല്‍, ഹായില്‍ എന്നീ സോéകളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. രാവിലെ 9.30ë തന്നെ റെജിസ്‌ട്രേഷന്‍ തുടങ്ങി. നാഷണല്‍ കണ്‍വീനര്‍ അബ്ദുല്‍റഹ്മാന്‍ പരിയാരത്തിന്റെ സ്വാഗതഭാഷണത്തിë ശേഷം മുനീര്‍ കൊടുങ്ങല്ലൂര്‍ ഖിറാഅത്തവതരിപ്പിച്ചു. ഉദ്ഘാടന സെഷനില്‍ നാഷണല്‍ വൈസ് ചെയര്‍മാന്‍ ജലീല്‍ വെളിമുക്കാണ് ആദ്ധ്യക്ഷത വഹിച്ചത്. തുടര്‍ന്ന്എസ്.ശറഫുദ്ദീന്‍ അവതരിപ്പിച്ച ''നമ്മുടെ കര്‍മ്മഭൂമി'' പ്രവര്‍ത്തകരില്‍ പുത്തëണര്‍വേകി. പൂര്‍വികര്‍ പാകിയ ഇളക്കമറ്റ അടിത്തറയില്‍ കര്‍മ്മവീഥിയിലെ ചിട്ടയൊത്ത പ്രവര്‍ത്തനങ്ങളാണ് സംഘടനയുടെ ഇന്നത്തെ പുരോഗതിയുടെ നിദാനമെìം നാളെയെ ലക്ഷ്യമാക്കി പൂര്‍ത്തീകരിക്കപ്പെടുന്ന കര്‍മ്മപദ്ധതികള്‍ç ശേഷം ആത്മ സുഖമëഭവിക്കാനായാല്‍ മാത്രമേ പ്രവര്‍ത്തകന്‍ വിജയരഥത്തിലെത്തുìള്ളൂവെìം ശറഫുദ്ദീന്‍ പറഞ്ഞു. മുത്ത് നബിയുടെ നാട്ടിലെ ദീനീ പ്രബോധന ദൗത്യങ്ങള്‍ക്ക് ഒê വൈകാരികമാനം കൂടി കൈവêìണ്ട്. വളരെ പ്രതികൂലമായ ഭൗതിക പരിസരങ്ങളിലും ഈ വൈകാരികതയും അര്‍പ്പണവുമാé സൗദിയിലെ പ്രവര്‍ത്തനങ്ങളുടെ പ്രസരിപ്പെìം അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ജി.സി.സി യില്‍ അപ്രതീക്ഷിത സ്വാധീനം നേടിഒê വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി രിസാലയെ æടുതല്‍ കരങ്ങളെത്തിçകയെന്നതാവണം തുടìള്ള പദ്ധതികളില്‍ മുഖ്യസ്ഥാനം നല്‍കേണ്ടതെന്ന് അദ്ദേഹം ഉണര്‍ത്തി. ആര്‍ç മുന്നിലും ഉയര്‍ത്തിപ്പിടിക്കാവുന്ന ഉള്ളടക്കവും ഇടപെടലുകളും അടയാളപ്പെടുത്തലുകളും രിസാല നടത്തുമ്പോള്‍ അതിന്റെ ഉപകാരം നമ്മുടെ ബൗദ്ധിക വളര്‍ച്ചയില്‍ കൂടി പ്രകടമാകാന്‍ കêതലോടെയുള്ള മനനങ്ങളും കൂടിയിêന്ന ചര്‍ച്ചകളും ആവശ്യമാണെìം അദ്ദേഹം പറഞ്ഞു. ശേഷം റിയാദ് എസ്.വൈ.എസ്. പ്രസിഡന്റ് ആലിçഞ്ഞി മുസ് ലിയാര്‍ ആശംസകള്‍ നേര്‍ì

No comments:

Post a Comment